കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. കുഞ്ഞിനെ കണ്ട് ഉന്തുവണ്ടിക്കാരൻ ചെയ്തത് കണ്ടോ.

പ്രസവിച്ച് കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ഉന്തുവണ്ടിക്കാരൻ പിന്നീട് നടന്നത് ചരിത്രം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട് അങ്ങനെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച ഒരു കുഞ്ഞിനെയും ആ കുഞ്ഞിനെ വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ജീവിത കഥയാണ് പറയാൻ പോകുന്നത്. ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയും പച്ചക്കറി വിട്ടു നടന്ന മനുഷ്യനെ 30 വർഷങ്ങൾക്കു മുൻപ് കുപ്പത്തൊട്ടിയിൽ നിന്നും ലഭിച്ച മാണിക്യം.

   

അന്ന് 30 വയസ്സുള്ള വയസ്സുള്ള ആ വ്യക്തി പച്ചക്കറികൾ ഉന്തു വണ്ടിയിൽ വിളിക്കുന്ന സമയത്ത് അടുത്ത കിടന്നാൽ മാലിന്യത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടോ പെട്ടെന്ന് അദ്ദേഹം കച്ചവടം നിർത്തി ആ മാലിന്യ കൂമ്പാരം നോക്കി അതിൽ അയാൾ കണ്ടത് ഒരു പെൺകുഞ്ഞിനെയാണ് ഉടനെ അദ്ദേഹം കുഞ്ഞിനെ വാരിയെടുത്ത് അമ്മ അടുത്ത് ഉണ്ടോ എന്ന് നോക്കി. ആരെയും കാണാത്തതിനെ തുടർന്ന് ആ കുട്ടിയെ രക്ഷപ്പെടുത്താനും അവളെ സ്വന്തമായി വളർത്താനും ഉടനെ തന്നെ തീരുമാനിച്ചു.

ആ പെൺകുട്ടിക്ക് ജ്യോതി എന്ന പേരിടുകയും ചെയ്തു. ആ കുഞ്ഞിന് വേണ്ടി കല്യാണം വരെ ഉപേക്ഷിച്ചു പിന്നീട് അച്ഛനും അമ്മയും അയാൾ തന്നെയായിരുന്നു. രാവും പകലും അധ്വാനിച്ച് അയാൾ കുട്ടിയെ സ്കൂളിലേക്ക് വിട്ടു എല്ലാം പഠിപ്പിച്ചു അദ്ദേഹം അവളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി ചില സമയങ്ങളിൽ അദ്ദേഹം പട്ടിണി വരെ കിടന്നു. അവസാനം അച്ഛന്റെ കഠിനാധ്വാനവും ത്യാഗവും എല്ലാം ഫലം കണ്ടു. ഉയർന്ന മാർക്കോടെ കമ്പ്യൂട്ടർ ഫൈനൽസിൽ വിരുദ്ധം നേടി. ഒടുവിൽ ആധായ നികുതി വിഭാഗത്തിൽ അസിസ്റ്റന്റ് കമ്മീഷണറായി നിയമിക്കപ്പെടുകയും ചെയ്തു.

തന്നെ വളർത്തിയ തന്നെ വളർത്തി അച്ഛന്റെ കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ വാർത്തയ്ക്ക് കാലത്ത് സ്വസ്ഥമായി വിശ്രമജീവിതം നയിക്കാൻ ഒരു വീടും മറ്റ് സൗകര്യങ്ങളും ആ മകൾ അച്ഛനുവേണ്ടി ഒരുക്കി കൊടുത്തു. ഞാനൊരു പെൺകുട്ടിയെ മാലിന്യത്തിൽ നിന്നും എടുത്തില്ല പകരം എനിക്ക് കൽക്കരി ഖനിയിൽ നിന്നും ഒരു മാണിക്യത്തെ ലഭിച്ചു അത് എന്റെ ജീവിതത്തെ ലഘൂകരിച്ചു. അതിൽ ഞാൻ അഭിമാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *