ഏഴുമാസമുള്ള ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ്.ഭാര്യയെ കൊല്ലാൻ ഉണ്ടായ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും.

2018ലായിരുന്നു ഏഴ് മാസം ഗർഭിണി ആയിട്ടുള്ള ഒരു യുവതി കൊക്കയിൽ മറിഞ്ഞ് മരണപ്പെട്ടത് ഭർത്താവ് ഭാര്യയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന കൂട്ടത്തിൽ ഒരു കൊക്കയുടെ മുകളിലുള്ള സ്ഥലം കാണണമെന്ന് അവൾ ആഗ്രഹിച്ചു അത് പ്രകാരം അവളെ അങ്ങോട്ടേക്ക് കൊണ്ടുപോയി സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നതിന്റെ ഇടയിൽ ഫോട്ടോയെടുക്കാൻ വേണ്ടി അവൾ ആഗ്രഹിച്ചപ്പോൾ അതെടുക്കാൻ വേണ്ടി പോയതായിരുന്നു.

   

പക്ഷേ പിന്നിൽ നിന്നും ഒരു അലർച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൾ വീഴുന്നതായിട്ടാണ് ഞാൻ കണ്ടത് ഇതായിരുന്നു ഭർത്താവ് നൽകിയിട്ടുള്ള ഒരു മൊഴി എന്നു പറയുന്നത്. പക്ഷേ അത് വിശ്വസിക്കാൻ പെൺകുട്ടിയുടെ സഹോദരങ്ങൾക്ക് സാധിച്ചില്ല അതുകൊണ്ടുതന്നെ അവർ കേസ് കൊടുക്കുകയും ചെയ്തു ഒടുവിൽ കേസ് കൊടുത്തതിന്റെ ഭാഗമായിട്ട് കള്ളത്തരങ്ങൾ എല്ലാം തന്നെ പുറത്തുവരികയായിരുന്നു ആ പെൺകുട്ടിയുടെ.

പേരിൽ ഒരുപാട് സ്വത്തുക്കളും പണവും ഉണ്ട് അത് കിട്ടണമെങ്കിൽ അവൾ മരണപ്പെടണം പൈസയ്ക്ക് അത്യാഗ്രഹമുള്ള ഭർത്താവ് തന്റെ ഭാര്യയെയും കൊക്കയിലേക്ക് തള്ളിയിട്ടു കൊല്ലുകയായിരുന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പായതോടെ ഭർത്താവ് ആദ്യം പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക് ആയിരുന്നു പക്ഷേ കേസ് നടക്കുന്നതുകൊണ്ടാണ് അയാൾക്കത് ലഭിക്കാതെ പോയത് പിന്നീടാണ്.

സത്യങ്ങളെല്ലാം തന്നെ പുറത്തുവന്നതും ഒടുവിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇപ്പോൾ അദ്ദേഹം ജയിലിലും ആണ്. പണം മനുഷ്യനെ എത്ര ക്രൂരൻ ആകുന്നു എന്ന് കണ്ടു ഇതുപോലെ ഒരുപാട് വാർത്തകൾ നമുക്ക് ചുറ്റുമുണ്ട് വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ പണം ഇന്ന് വരും നാളെ പോകും എന്നാൽ അതിനു വേണ്ടി ഒരാളെ കൊല്ലാൻ ആരും തന്നെ മുതിരാൻ പാടില്ല.