ഗുരുവായൂരമ്പലത്തിൽ തൊഴാൻ എത്തിയ കുടുംബത്തിന് സംഭവിച്ചത് കണ്ടോ. ആരും അത്ഭുതപ്പെട്ടു പോകും.

ഗുരുവായൂർ അമ്പലത്തിൽ നിർമ്മാല്യം തൊഴാൻ പോകുന്നതിന്റെ തിരക്കിലായിരുന്നു ആരതിയും അമ്മയും കിടന്നുറങ്ങുന്ന ഭർത്താവിനെയും കുഞ്ഞിനേയും മെല്ലെ എഴുന്നേൽപ്പിച്ചുകൊണ്ട് ആരതി പറഞ്ഞു ഞങ്ങൾ നിർമാല്യം തൊഴിലിട്ടു വരാം അപ്പോഴേക്കും മകളെ റെഡിയാക്കി നിർത്തൂ എന്ന്. ഭർത്താവ് ആയിട്ടുള്ള വിനു അപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല കാരണം അവന്റെ ചിന്ത മുഴുവൻ ഇന്നലെ ക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ട അമ്മയെ പറ്റിയായിരുന്നു. മകളെ വേഗം റെഡിയാക്കി ചോറൂണ് എല്ലാം.

   

കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചത് അമ്മയെ ആയിരുന്നു. കുറെ തിരഞ്ഞ് അമ്മയെ കാണാനും സാധിച്ചു തന്റെ കൂടെയുണ്ടായിരുന്ന വരെ എല്ലാം പറഞ്ഞുവിട്ടു അവൻ അമ്മയുടെ അടുത്തേക്ക് പോയി.അടുത്ത് എത്തിയ ഉടനെ തന്നെ അമ്മ എന്റെ മകനെ കണ്ടോ എന്നാണ് ചോദിച്ചത് അവൻ ഇല്ല എന്ന് പറഞ്ഞപ്പോൾ അമ്മ തിരികെ നടന്നു എന്നാൽ ആ അമ്മയുടെ പുറകെ പോയ കാര്യങ്ങൾ അറിയാൻ അവൻ ശ്രമിച്ചു.അമ്മയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു.

അയാൾ ചതിച്ച് അമ്മയെ ഗർഭിണിയാക്കുകയും ചെയ്തു. വീട്ടിൽ ആരും തന്നെ അത് സമ്മതിച്ചില്ല ഒടുവിൽ മറ്റൊരു കല്യാണ ആലോചന വന്നപ്പോൾ കുട്ടി ഭാരമാകും എന്ന് കരുതി അവർ അതിനെ എറണാകുളത്തുള്ള ഒരു അനാഥാലയത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ആ ഭർത്താവ് മരിച്ചപ്പോൾ മകൻ വീട്ടിൽ നിന്നും അമ്മയെ ഇറക്കി വിടുകയും ചെയ്തു. അവൻ കയ്യിലിരിക്കുന്ന മകന്റെ ഫോട്ടോ കാണിക്കാൻ പറഞ്ഞു.

അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല എറണാകുളത്തെ അനാഥാലയത്തിൽ തന്റെതെന്ന് പറയാനുണ്ടായിരുന്ന ഒരേയൊരു ചെറുപ്പത്തിലെ ചിത്രം അതായിരുന്നു. അവൻ അമ്മയെ എന്ന് വിളിച്ചു അമ്മയ്ക്ക് തന്റെ മകനെ ആദ്യം മനസ്സിലായില്ല പിന്നീട് വിശ്വസിക്കാൻ സാധിച്ചു മകനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ ഒരുപാട് കരഞ്ഞു ക്ഷമ ചോദിച്ചു. തന്റെ ഭാര്യയെയും കുഞ്ഞിനെയും അവൻ അമ്മയ്ക്ക് കാണിച്ചുകൊടുത്തു കുഞ്ഞിനെ മടിയിൽ ഇരുത്തി വിനുവിന്റെ സന്തോഷം കണ്ടപ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞു.