വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് ദയാവധം വിധിച്ച് ഡോക്ടർമാർ. എന്നാൽ മകൻ ചെയ്തത് കണ്ടോ.

പ്രിയപ്പെട്ടവരുടെ സാന്നിധ്യം അബോധാവസ്ഥയിൽ നിന്നും തിരിച്ചു കൊണ്ടുവരുന്നത് തളർന്ന കൈകാലുകളെ നടത്തിക്കുന്നതും എല്ലാം നമ്മൾ സിനിമയിൽ ധാരാളം കണ്ടിട്ടുണ്ട് എന്നാൽ അതെല്ലാം സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സംഭവിക്കാറുണ്ട് അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത് 27 വർഷങ്ങൾക്ക് ശേഷം കോമാസ് സ്റ്റേജിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് എത്തിയ മുനീറ എന്ന ഉമ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വയസ്സ് മാത്രമുള്ള തന്നെ കുഞ്ഞിന്റെ കയ്യും പിടിച്ച് സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതായിരുന്നു.

   

ഉമ്മയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ പിന്നീടുള്ള 27 വർഷങ്ങൾ മുനീറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി കണ്ണുതുറന്ന് കിടക്കുകയാണെങ്കിലും കൺമുന്നിൽ മകൻ വളർന്നതും കാലം മാറിയതും ഒന്നും മുനീറ അറിഞ്ഞില്ല. 27 വർഷമായിരുന്നു കോമ അവസ്ഥയിൽ ഉമ്മ കിടന്നത്. ഇനി അവർ ജീവിതത്തിലേക്ക് ഒരിക്കലും തിരികെ വരില്ല എന്ന് ഡോക്ടർമാർ എല്ലാവരും പറഞ്ഞു പക്ഷേ അമ്മയെ ദയാവധത്തിന് വിട്ടുകൊടുക്കാൻ കുടുംബം തയ്യാറായില്ല ആ തീരുമാനം ശരിയാണ് എന്ന് തെളിയിച്ചുകൊണ്ട് .

27 വർഷങ്ങൾ നീണ്ട ഉറക്കത്തിന് ശേഷം മുനീറ ജീവിതത്തിലേക്ക് കണ്ണു തുറന്നിരിക്കുകയാണ് മകനെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ടുവരുന്ന വഴി ഇവരുടെ വാഹനം സ്കൂൾ ബസ്സമായി കൂട്ടിയിടിച്ച് അപകടത്തിൽ മുനീറയുടെ തലയ്ക്ക് പരിക്കേറ്റു മുനീറയുടെ മകനും വണ്ടിയോടിച്ച സഹോദരനും പരിക്കേറ്റു അവർ രണ്ടുപേരും രക്ഷപ്പെട്ടു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇവർ കോമയിലേക്ക് ആണ്ടു പോയി. ചെറുപ്പം മുതലേ അമ്മയോട് എല്ലാ വിശേഷങ്ങളും പറയുന്ന പതിവ് മകനെ ഉണ്ടായിരുന്നു വളർന്നു വലുതായിട്ടും അത് മാറിയില്ല.

അങ്ങനെ ഒരു ദിവസം വിശേഷങ്ങൾ പറയുമ്പോൾ പ്രത്യേക രീതിയിൽ ശബ്ദങ്ങൾ അമ്മ പുറപ്പെടുവിക്കുന്നത് മകൻ ശ്രദ്ധിച്ചു ഇത് ഡോക്ടർമാരോട് പറഞ്ഞപ്പോൾ തോന്നൽ മാത്രമാണെന്ന് പറഞ്ഞു. പക്ഷേ ഡോക്ടർമാരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് ഉമ്മ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നു. ഓർമ്മകൾ തിരികെ വന്നു. നടക്കാൻ സാധിക്കില്ല എങ്കിലും വീൽചെയറിന്റെ സഹായത്തോടെ മറ്റുള്ളവരോട് ആവശ്യമുള്ള ആശയവിനിമയങ്ങൾ എല്ലാം നടത്താൻ അമ്മയ്ക്ക് ഇപ്പോൾ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *