ബസ്സിൽ വെച്ച് മോഷണത്തിന് പിടിച്ച യുവതി ആരാണെന്ന് അറിഞ്ഞു ഞെട്ടി പോലീസുകാർ.

ബ്രസീൽ ഒരു സ്ത്രീയുടെയും മാലാഹാരവും മോഷ്ടിച്ചെന്ന് പറഞ്ഞ ബഹളം കേട്ടാണ് എല്ലാവരും ആദ്യം ചുറ്റും നോക്കിയത് ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി പോകട്ടെ എന്ന് ഡ്രൈവർ പറഞ്ഞു. അപ്പോഴാണ് കൂട്ടത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ എനിക്ക് ഇന്റർവ്യൂ ഉണ്ട് വേഗം പോകണം എന്ന് പറഞ്ഞത് അപ്പോൾ എല്ലാവരും അവനെ സംശയത്തോടെ നോക്കി. പോലീസ് സ്റ്റേഷനിൽ എത്തി എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഇടയിൽ ചെറുപ്പക്കാരന്റെ ബാഗിൽ നിന്നും സ്വർണ്ണമാല കിട്ടി ഉടനെ അവർ ചെറുപ്പക്കാരനെ ചോദ്യം ചെയ്യാൻ തുടങ്ങി.

   

അവൻ അപ്പോഴും പറഞ്ഞു ഞാൻ എടുത്തിട്ടില്ല ഇതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. പക്ഷേ അത് ആരും വിശ്വസിച്ചില്ല ഉടനെ തന്നെ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി അയാൾ എല്ലാം ഞാനാണ് മോഷ്ടിച്ചത് എന്ന് പറഞ്ഞു മുന്നോട്ടുവന്നു. പിന്നീട് പോയി ചോദ്യം ചെയ്യാൻ തുടങ്ങി അപ്പോഴേക്കും എല്ലാവരെയും പിരിച്ചുവിട്ടു. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്ഥലത്തേക്ക് വേഗം തന്നെ എത്തിയിരുന്നു. എല്ലാം കഴിഞ്ഞ് മാനേജർ പറഞ്ഞു തനിക്ക് തന്നെ ആ ജോലി കിട്ടും പക്ഷേ തന്നെക്കാൾ മാർക്കുള്ള ഒരു പെൺകുട്ടി അവിടെയുണ്ട് അമിത എന്നാണ് പെൺകുട്ടിയുടെ പേര്.

ആ പെൺകുട്ടി വന്നില്ലെങ്കിൽ തനിക്ക് ജോലി കിട്ടും അതുറപ്പ് കൗതുകം കൊണ്ട് അവൻ അത് ആരാണെന്ന് ചോദിച്ചു കാരണം ഈ പേര് പോലീസ് സ്റ്റേഷനിൽ പറയുന്നത് അവൻ കേട്ടിരുന്നു അതെ ആ പെൺകുട്ടി തന്നെ അവൻ ശരിക്കും ഞെട്ടിപ്പോയി. ആ പെൺകുട്ടിയുടെ അഡ്രസ്സും ഫോൺ നമ്പറും തപ്പി പിടിച്ചു അവൻ വിളിച്ചു. ഞാൻ ഇന്ന് പോലീസ് സ്റ്റേഷനിൽ കണ്ട് ചെറുപ്പക്കാരനാണ് എനിക്ക് കിട്ടേണ്ട ജോലിയാണ് ഇപ്പോൾ എനിക്ക് കിട്ടാനായി നിൽക്കുന്നത് അതെനിക്ക് അവകാശപ്പെട്ടതെല്ലാം തന്നെ നാളെ എനിക്ക് ഒന്ന് കാണണം. ആദ്യം അവൾ സമ്മതിച്ചില്ല .

എങ്കിലും പിന്നെ ഓഫീസിലേക്ക് വരാമെന്ന് അവൾ സമ്മതിച്ചു അവളെക്കാത്ത് അവൻ നിന്നു. ഇയാൾക്ക് ആണ് യഥാർത്ഥത്തിൽ ആ ജോലി കിട്ടേണ്ടത് അല്ലാതെ എനിക്കില്ല. പെൺകുട്ടി പറഞ്ഞു മരിക്കാൻ തയ്യാറായിട്ടാണ് ഞാൻ വണ്ടിയിൽ കയറിയത് അതിനു മുൻപ് ഒരു നല്ല കാര്യം ചെയ്യണമെന്ന് കരുതി അതുകൊണ്ടാണ് തന്നെ രക്ഷിക്കാൻ ആ മോഷണം കുറ്റം ഞാൻ ഏറ്റെടുത്തത്. എനിക്കറിയാം ഇപ്പോൾ എനിക്ക് പറയാനുള്ളത് നമ്മളിൽ ആർക്കെങ്കിലും ഒരാളെ ആ ജോലി കിട്ടുകയുള്ളൂ അങ്ങനെയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും ആയി ആരെങ്കിലും ആ ജോലി ചെയ്താൽ പോരേ. കുസൃതിയോടെ അവൻ പറഞ്ഞ കാര്യം അവളിൽ ചിരി ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *